Thursday, September 1, 2011

1 comments:

പിപ്പിലാഥന്‍ said...

തടിയന്‍ പാടാന്‍ പറഞ്ഞതൊക്കെ എഴുപതുകള്‍ വരെ ശരിയായിരുന്നു . അന്ന് ഈ പണിക്ക് പോയിരുന്നത് ആല്മാര്‍ത്ധധയും ആര്‍പണ മനോഭാവവും ഉള്ളവരായിരുന്നു.അന്ന് അത് താങ്കള്‍ പറഞ്ഞതുപോലെ ദൈവവേലയുടെ ഒരു ഭാഗമായിരുന്നിരിക്കാം.അവര് പ്രതിഫലം നോക്കാതെ ചെയ്തിരുന്നവര്‍. ഇന്നോ എവിടെ കൂടുതല്‍ പ്രധിഫലം കിട്ടുമെന്ന് നോക്കി ലോകം മുഴുവന്‍ ഓട്ടമാണ് . ഇവരുടെ ലക്‌ഷ്യം ആതുരസേവനമോ പണസമ്പാദനമോ? എന്നറിയാന്‍ സാമാന്യ ബോധം പോലും ആവശ്യമില്ല. എന്നിട്ടും അത്യാഗ്രഹം യേശുവിന്റെ ലേബലില്‍ അറിയപ്പെടാന്‍ . എല്ലാ ജോലിക്കും ഒരേ വേദനമെന്ന നിയമം വന്നാല്‍ ഇന്നത്തെ എത്ര നേര്സുമാര്‍ ഈ ജോലിയില്‍ തുടരും എന്ന് സ്വയം ആലോചിച്ചാല്‍ , ഈ ജോലിചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം ദ്രവ്യാഗ്രഹമല്ലാതെ മറ്റൊന്നും അല്ലെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇന്നത്തെ ഭൂരിഭാഗം നേര്സുമാരുടെയും മനോഭാവം യൂദാ സിന്റെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല . ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ജോലിച്യ്താല്‍ നിങ്ങള്‍ എന്ത് തരും? എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണല്ലോ എതുആശുപ്ത്രിയില്‍ ജോലിക്ക് കേരണം എന്ന് നമ്മള്‍ തീരുമാനിക്കുന്നതിന് ആധാരം.( മത്തായി 26 :14 അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:15 ഞാൻ അവനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? എന്നു ചോദിച്ചു : അവർ അവന്നു മുപ്പതു വെള്ളിക്കാശു വാഗ്ദാനം ചെയ്തു .) എന്ന് വെച്ചാല്‍ ശുദ്ധമായ കച്ചവടം തന്നെ , എന്നിട്ടും അറിയപ്പെടാനഗ്രഹം യേശുവിന്റെയും ദൈവത്തിന്റെയും പേരില്‍. താങ്കള്‍ പറഞ്ഞ മഹല്‍ വ്യക്തികലോന്നും പ്രതിഭാലമിചിക്കതെയാണ് ജോലിചെയ്തിരുന്നത് . ഇന്നത്തെ നേര്സുമാരെ ക്രിസ്തുവുമായി കൂട്ടിയിണക്കി ക്രിസ്തുവിനു നാണ ക്കെടുണ്ടാക്കരുതെ എന്ന് അപേക്ഷിച്ചുകൊള്ളുന്നു. പണം എന്നാല്‍ മാമോന്‍ തന്നെ

ചുമ്മാ വായിക്കാന്‍ ഒരടിക്കുറുപ്പ്

ലുക്കാ 16: 13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിപ്പാൻ നിങ്ങൾക്കു കഴികയില്ല.

14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
15 അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

മത്തായി - 6:24
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

യാക്കോബ് - 4:4 ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.

Post a Comment

your comments....

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Justin Bieber, Gold Price in India